ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പള്ളി റെക്കോഡുകളിലും പള്ളിക്കണക്കുകളിലും ദര്‍ശനസമൂഹവുമായി ബന്ധപ്പെട്ടു കാണുന്ന
കുഴിക്കാണം
മൃതദേഹ സംസ്ക്കാര ശുശ്രൂഷ
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പള്ളിക്കു ചുറ്റുമായി ആരംഭിച്ച സെമിത്തേരി അഥവാ മൃതസംസ്ക്കാര രീതി ആ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഒരു പ്രത്യേക സ്ഥലത്തായിരിക്കണം എന്ന തീരുമാനമു
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പത്തൊമ്പതാം നൂറ്റാണ്ടോടെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന പതിവ് കേരള സഭയില്‍ ആരംഭിച്ചെങ്കിലും ആദ്യകാലത്ത് അതിനുവേണ്ടി കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു. പള്ളിക്കു ചുറ
കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങളോടു ചേര്‍ന്നു കാണുന്നതും ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതുമായ സെമിത്തേരികള്‍ പൂജ്യ സ്ഥലങ്ങളായിട്ടാണു കരുതപ്പെടുന്നത്. ”ശരീരത്തിന്റെ ഉയര്‍പ്പിലും നിത്യമായ ജീവിതത്തിലും&
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി നസ്രാണി സഭയില്‍ അടുത്ത കാലഘട്ടം വരെയും പുരോഹിതരെ പട്ടക്കാര്‍ എന്നാണു വിളിച്ചിരുന്നത്. ‘പട്ടം’ ഒരു സംസ്കൃത പദമാണ്. ‘പദവി’ എന്ന അര്‍ത്ഥത്തില്‍ പട്ടം എന്ന വാക്ക് പുരാതന കാലം മുതല്‍ ക്രൈസ്
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി ഇടവകപ്പള്ളികളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരെ സാധാരണയായി ഇടവക വികാരി, അസിസ്തേന്തി വികാരി എന്നൊക്കെയാണല്ലോ വിശേഷിപ്പിക്കുക; ”ഇംഗ്ലീഷു ഭാഷയില്‍ പാരിഷ് പ്രീസ്റ്റ് എന്നും. യൂറോപ്യന്മാരുടെ ആഗമ
അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം
ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി