ഏതു മനുഷ്യനും മറ്റു മനുഷ്യരുമായി പൊതുവായ ധാരാ ളം മാനങ്ങളുണ്ട്. അതു കുടുംബപരവും ഗോത്രപരവും ദേശീയവുമാകാം. പൊതുസ്വഭാവത്തിന്റെ ഘടകങ്ങളില്‍ മാത്രം ഒരു വ്യക്തിയെ നിര്‍വചിക്കാനാവില്ല. മനുഷ്യന് എന്ന സര്‍വനാമത്തിന്റെ ഒരു പ
നാണം തോന്നിയ മനുഷ്യന്റെ നാണം മറയ്ക്കുന്ന കഥയാണ് ഉത്പത്തിപുസത്കം പറയുന്നത്. ഒരു മൃഗത്തിനും നാണമില്ല. പ്രകൃതിയിലെ എല്ലാം നഗ്നമാണ്. പക്ഷേ, മനു ഷ്യനു സഹിക്കാനാവാത്ത നാണമുണ്ട്. അവന് അതു ഒളിക്കണം. ഇലകള്‍ കൊണ്ടും പിന്നെ ഇലകളുട
അനുദിന ജീവിതത്തിന്റെ രണ്ടു വശങ്ങളാണു പകലും രാത്രിയും. പകലില്‍ ജീവിക്കുന്നു, രാത്രി വിശ്രമിക്കുന്നു. ഇതാണ് അനുദിന വ്യാപാരജീവിത തഴക്കം. ഇതിലാണ് ഏതാണ്ട് എല്ലാവരും ആണ്ടുകഴിയുക. അതു പലപ്പോഴും ചരിത്രത്തിലുള്ള ഉറക്കമാകാം. ചര
യേശുവിന്റെ പ്രബോധനങ്ങളുടെ പ്രധാന മാധ്യമം ഉപമകളായിരുന്നു. ചെറുതും വലുതുമായ കഥകള്‍. ആ കഥകള്‍ പലതിനും അത്ഭുതകരമായ ഒരു പ്രത്യകതയുണ്ട്. പലതിലും പ്രധാന കഥാപാത്രം ഹാജരില്ലാതാകുന്നു. ഉടമ യാത്രയ്ക്കു പോകുമ്പോള്‍ കൃഷിയിടങ്ങള്‍
ഞാന്‍ എന്നത് ഒരിക്കലും ഒറ്റയല്ല. ഞാന്‍ ഏകനായി ഒറ്റപ്പെടുന്നു എന്നതു വല്ലാത്ത ശ്വാസംമുട്ടലും വേദനയുമാകുന്നതു തന്നെ സൂചിപ്പിക്കുന്നത് എന്താണ്? ഞാന്‍ സം ബന്ധത്തിന്റെ സാദ്ധ്യതയുടെ പുറത്തല്ല അകത്താണ് എന്നതുകൊ ണ്ടു പുറത്ത
എന്നെ ബൈബിളാണു ഭാഷയുടെയും വചനത്തിന്റെ യും ദിവ്യത്വം പഠിപ്പിച്ചത്. ബൈബിളിലെ വചനങ്ങള്‍ കൂദാശപോലെയാണ്. ദൈവികതയുടെ കാണപ്പെടുന്ന അടയാളങ്ങള്‍. പദങ്ങളിലൂടെയും ഭാഷയിലൂടെയും ദൈവം സംവദിക്കുന്നതും സംസാരിക്കുന്നതും ബൈബിളിലാണ്
സഭാചരിത്രത്തില്‍ ധാരാളം പേരെ പാഷണ്ഡത ആരോപിച്ചു കത്തിച്ചിട്ടുണ്ട്. പാഷണ്ഡത എന്നതിനു വേദവിരുദ്ധ നിലപാട് എന്നാണു സാധാരണ മനസ്സിലാക്കുക. പാഷണ്ഡി എന്നതു ഹെരട്രിക് എന്നതിന്റെ ഭാഷാന്തരമാണ്. ഹെരസി എന്ന വാക്കിനു നിലനില്‍ക്കുന്ന
”നാം എല്ലാവരുടെയും പിതാവു യുദ്ധമാണ്” – ഹെരാക്ലിറ്റസ് ക്രിസ്തുവിനുമുമ്പ് എഴുതി. ജീവിതം ഒരേസമയം യുദ്ധവും അതോടൊപ്പം സന്തുലനത്തിന്റെ സമാധാനവുമാണ്. വിരുദ്ധ ശക്തികള്‍ നമ്മിലുണ്ട്; അകത്തും പുറത്തും. ദിനരാത്രങ്ങള്‍, കറുപ
ഹംഗറിയില്‍ നാലു മക്കളുള്ള അമ്മമാര്‍ക്ക് ആദായ നികുതി വേണ്ട
വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ മെയ് 29 ന്