“ലോകത്തിലുള്ള എന്റെ വിശ്വാസം ഓരോ പുതിയ ദിനം പിറക്കുമ്പോഴും നഷ്ടപ്പെടുന്നു…. എന്റെ അയല്‍ക്കാരി തഴക്കമായ സൗഹൃദത്തില്‍ തന്നെ ആശംസിക്കുന്നു: “സുപ്രഭാതം, സുഹൃത്തേ.” ഞാന്‍ തൊപ്പി പൊക്കി പറഞ്ഞു: “സുപ്രഭാതം മഹതി.” പക
“ഛേദനാചാരം തീര്‍ച്ചയായും വേണം, വചനത്തിന്, എഴുത്തിന്. അതൊരിക്കല്‍ നടക്കണം, ഓരോ പ്രാവശ്യവും ഒരിക്കല്‍, അനന്തമായ ഒരിക്കല്‍.” ഡറീഡ എന്ന യഹൂദചിന്തകനാണു വചനത്തിനു ഛേദനാചാരം വേണമെന്നു പറയുന്നത്. പ്രാകൃതനും പ്രാപഞ്ചികനുമായ മ
“എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു, നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു” (ലൂക്കാ 19:46). യേശുവിന്റെ ഈ നടപടി ദൈവവിമര്ശനത്തിന്റെ ഭാഗമാണ്. ഈ ദൈവവിമര്ശനത്തിന്റെ വ്യക്തമായ
യഹൂദ-ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങള്‍ക്കു പുറത്തുള്ള മതങ്ങളെ ഒരു കാലത്തു പേഗന്‍ മതങ്ങള്‍ എന്നു വിളിച്ചിരുന്നു. എന്നാല്‍ ഇന്നു മണ്ണിന്റെ മക്കള്‍ വാദം, മൗലികവാദങ്ങള്‍, ദേശീയവാദം, വര്‍ഗജാതി മൗലികവാദങ്ങള്‍ ഇവയ്ക്കു പിന്
വേരു പിടിച്ചു നില്ക്കുന്ന ചെടി. അതിന്റെ ഒരു ഭാഗം മാത്രമേ നമുക്കു കാണാനാവൂ. അതു നല്ല പച്ചപ്പു ലോകത്തിനു നല്കുന്നു. അതു നവീനമാണ്, പുതുമയാണ്, മൗലികതയാണ്. പക്ഷേ, അതിന്റെ ഇലകളും പൂക്കളും ഫലങ്ങളും വേരില്‍നിന്നു പോഷിപ്പിക്കപ്പ
എഴുത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടോ? എഴുത്തിനു പിന്നിലുള്ളത് അസാന്നിദ്ധ്യമാണ്. എഴുത്തുകാരന് എഴുത്തിന്റെ പിന്നിലില്ല. എന്നാല്‍ അയാളുടെ സാന്നിദ്ധ്യം ഒരു യാഥാര്‍ത്ഥ്യവുമാണ്. അയാള്‍ അസന്നിഹിതനായി പിന്നിലുണ്ട്. അയാളുട
ഒരേ വഴി നടന്ന അഞ്ചു പേരുടെ കഥയാണു നല്ല സമരിയാക്കാരന്റേത്. ജെറുസലേമിനും ജെറിക്കോക്കും മദ്ധ്യേയുള്ള വഴി. ഓരോരുത്തരും അവരവരുടെ വഴി നടക്കുകയാണ്. എങ്ങനെ വഴി നടക്കുന്നു എന്നതാണു പ്രധാനം. വഴി എങ്ങോട്ടാണു എന്നതല്ല. വഴിയല്ല പ്രധ
പുണ്യപ്പെട്ട പശുക്കളുടെ നാടാണിത്. പശുവിനെ വിശുദ്ധമായി പരിഗണിക്കുന്നവരും സൂര്യനെ ആരാധിക്കുന്നവരും ഇവിടെയുണ്ട്. അതുപോലെയാണോ ദൈവാരാധന? മയിസ്റ്റര്‍ എക്കാര്‍ട്ട് എന്ന ജര്‍മ്മന്‍ മിസ്റ്റിക്ക് ഒരു പ്രസംഗത്തില്‍ പറഞ്ഞു: “ച
അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം
ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി