കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള ഓസ്ട്രിയയില്‍ ജീവിച്ച ഫ്രാന്‍സ് കഫ്ക യഹൂദനായിരുന്നു. അദ്ദേഹം ഒരു ചെറിയ കഥയെഴുതി. ചക്രവര്‍ത്തി അവശനായി കിടപ്പിലാണ്. തന്റെ പ്രജകള്‍ക്ക് അടിയന്തിര സന്ദേശമയയ്ക്കാന്‍ സന്ദേശവാഹകനെ വിളിച്ചുവര
“അവന് ഇവിടെ ഇല്ല” – മഗ്ദലന മറിയത്തോട് ദൂതനാണ് ഇതു പറഞ്ഞത് (മത്താ. 28:6). യൂറി ഗഗാറിന് ആദ്യമായി ശൂന്യാകാശത്തു യാത്ര ചെയ്തു; അയാളും പറഞ്ഞു: “ദൈവം ഇവിടെയൊന്നുമില്ല.” അതു ശരിവച്ചുകൊണ്ടു ഭക്തനായ യഹൂദന് എമ്മാനുവേല്‍ ലെവീന
അന്നു കുര്‍ബാന സ്വീകരിക്കാനും വീഞ്ഞ് കുടിക്കാനും വന്ന മത്തായിയോടും യോഹന്നാനോടുംകൂടെ ഞാന്‍ ഇരുന്നു. നിറഞ്ഞ കാസ കുടിച്ചുതീര്‍ത്തു. അപ്പോഴാണ് ഈ വെളിപാട് കഥയുണ്ടായത്. അവരോടു ഞാന്‍ ചോദിച്ചു: “നല്ല സമരിയാക്കാരന്റെ” കഥ ലൂ
മനുഷ്യന്റെ ആത്മാവബോധം കുറ്റബോധത്തിന്റെയുമാണ്. ഏതെങ്കിലും കുറ്റം ചെയ്തതിന്റെ പാപബോധമല്ല. മനുഷ്യന് അന്തമില്ലാത്ത സാദ്ധ്യതകളുടെ ചക്രവാളത്തിനു മുമ്പിലാണ്. ആയിത്തീരാനുള്ള സാദ്ധ്യതകളുമായി ജീവിക്കുമ്പോള്‍ ആകാവുന്നത്
ഹീബ്രു ബൈബിളില്‍ ദൈവം മനുഷ്യനെ വിളിക്കുമ്പോള്‍ മനുഷ്യന് നല്കുന്ന മറുപടിയാണ് “ഇതാ ഞാന്‍.” ഇതു സന്നദ്ധനായ ദാസന്റെ മറുപടിയാണ്. ആദവും ഹവ്വയും ഈ മറുപടി നല്കുന്നു. അബ്രാഹം ഇസഹാക്കിനെ ബലി ചെയ്യാന്‍ വിളിച്ചപ്പോഴും ഇതേ മറുപ
അഞ്ച്, ആറു നൂറ്റാണ്ടുകളില്‍ അഗസ്റ്റിന് എഴുതിയ ആത്മകഥയുടെ എട്ടാം പുസ്തകത്തിലാണ് “എടുത്തു വായിക്കൂ” എന്ന അശരീരി കേള്‍ക്കുന്നതും അദ്ദേഹം ബൈബിള്‍ എടുത്തു സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതും സംബന്ധിച്ച വിവരണം. അതൊരു പര
പഴയ നിയമത്തിലെ നാല് അദ്ധ്യായങ്ങള്‍ മാത്രമുള്ള ചെറുഗ്രന്ഥമാണു യോന. ആമിത്തയിയുടെ പുത്രന് യോനയ്ക്കു കര്‍ത്താവിന്റെ വെളിപാടുണ്ടായി. നീ എഴുന്നേറ്റ് മഹാനഗരമായ നിനവേയില്‍ ചെന്ന് അതിനെതിരെ വിളിച്ചുപറയുക. പക്ഷേ, യോന ഇതുകേട്
സിമോൻ വൈൽ (1909-1943) എന്ന യഹൂദ സ്ത്രീ എല്ലാ അർത്ഥത്തിലും കത്തോലിക്കയായിരുന്നു. ടി.എസ്. എലിയട്ട് അവരെ “വിശുദ്ധരെപ്പോലുള്ള പ്രതിഭ” എന്നാണു വിശേഷിപ്പിച്ചത്. അവരുടെ കത്തോലിക്കാ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാക്ഷ്യമ
ദളിത് ക്രൈസ്തവ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി
ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കി-മാര്‍ മാത്യു മൂലക്കാട്ട്