പോള്‍ തേലക്കാട്ട് മൗലികവാദ സമൂഹങ്ങള്‍ ചരിത്രത്തിന്റെ അജീര്‍ണ്ണം ബാധിച്ചവരാണ്. പിന്നോട്ട് തിരിഞ്ഞു ജീവിക്കുന്നവരാണ് മൗലികവാദികള്‍. അവര്‍ക്ക് പറയാനുള്ളതു പഴമകള്‍ മാത്രമാണ്. പഴമയുടെ പുരാണങ്ങളുമായി അവര്‍ വര്‍ത്തമാനത്തെ
പോള്‍ തേലക്കാട്ട് ചരിത്രത്തെ ”ശവക്കുഴി” എന്നു വിശേഷിപ്പിച്ചതു പോള്‍ റിക്കറാണ്. നമ്മിലാണ് ചരിത്രം ഉറങ്ങുന്നത്. പഴയതു തട്ടിന്‍പുറത്തു വാരിയിട്ട് സൂക്ഷിക്കുന്നതുപോലെ പഴമ ഓര്‍മ്മകള്‍ കുഴിച്ചിട്ട് സൂക്ഷിക്കുന്നു. നമ്മ
”അവന്റെ ദാനങ്ങളല്ലാതെ ഇത് ഒന്നുമല്ല, അവ സ്വീകരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഞാന്‍ എന്നു എന്നെ വിളിക്കുന്നതാണ് മറ്റെല്ലാ ദാനങ്ങളിലും വച്ച് ആദ്യനാമം. ഞാന്‍ എനിക്കു തന്നതാണ് എന്റെ ഞാന്‍. എനിക്കുള്ളതു മാത്രമല്ല. ഞാന്‍
പോള്‍ തേലക്കാട്ട് 2020 ഒക്ടോബര്‍ ആദ്യവാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച ”എല്ലാം സഹോദരന്മാര്” എന്ന ചാക്രിക ലേഖനം കാഴ്ചപ്പാടുകളെ അഴിച്ചുപണിയുന്നതാണ്. ”നീതിപൂര്‍വ്വകമായ യുദ്ധം” എന്നൊന്നില്ല എന്നും
പോള്‍ തേലക്കാട്ട് ജനിക്കാന്‍ ഇടം കിട്ടാത്തവനായിരുന്നു യേശു. സത്രത്തില്‍ അവന് ഇടംകിട്ടിയില്ല. അവന് കാലികളുടെ തൊഴുത്തില്‍ പിറന്നു. ഇടം വളരെ ചര്‍ച്ചകള്‍ക്ക് വിഷയമാണ്. പ്ലേറ്റോ തിമയൂസ് എന്ന കൃതിയിലാണ് ഇട (chora)ത്തെക്കുറിച്ച്
പോള്‍ തേലക്കാട്ട് ”ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്” (ഗലാ. 3:7) എന്ന അവകാശവാദം നടത്തുന്നവരാണു യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും. ഈ മൂന്നു മതങ്ങളും ഗൗരവമായി എടുക്കുന്നത് അബ്രാഹത്തിന്റെ വിശ്വാസമാണ്. ആ വിശ്വാസം പരീക്ഷി
പോള്‍ തേലക്കാട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ 24-ാം തീയതി വത്തിക്കാനില്‍ തനിക്കു താഴെ രണ്ടാമനായി വത്തിക്കാന്‍ ഭരിച്ചുകൊണ്ടിരുന്ന ഇറ്റലിക്കാരനായ കാര്‍ഡിനല്‍ ആഞ്ചലോ ബെച്യുവിനെ വത്തിക്കാനില്‍നിന്നും കര്ദ്ദിനാള
പോള്‍ തേലക്കാട്ട് ആധുനിക ബൈബിള്‍ വ്യാഖ്യാനത്തിന് ഏറ്റവും ഗൗരവമായ വിമര്‍ശനമുന്നയിക്കുന്നതു ചിന്തകനായ ദരീദയാണ്. അദ്ദേഹം എഴുതി: ”ഭാഷ അനന്തമായ ആഴിയാണ്, പരിധിയില്ലാത്തതും ആഴമറിയാത്തതുമായ സാഗരം. ഭാഷ മനസ്സിനെയും ലോകത്തെയു
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്