ഇതെന്തു ക്രൂരതയാണ്. മാനവകുലത്തിന്റെ എല്ലാം നന്മകളുടെയും രക്തധമനികളാണ് ഇസ്ലാമിക ഭീകരന്മാര് അറുത്തുകൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന് ഇനി ഇവരോടു പൊറുക്കുവാന്‍ സാധിക്കുമോ? ക്രൂരതയുടെയും പൈശാചികതയുടെയും പ്രതീകങ്ങളാ
പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്ത് നിന്ന് കത്തുകയാണ്. സൗരാഷ്ട്രയില്‍ ദളിതര്‍ അവരുടെ ജീവനു വേണ്ടി പോരാടുകയാണ്. ജാതിവ്യവസ്ഥിതികളില് ഹിന്ദുത്വവാദികളെ കുരുക്കുന്ന മനുസ്മൃതിയ ില് പോലും ഇങ്ങനെ വായിക്കുന്നു, “അവയവങ്ങള
കത്തോലിക്കാസഭയില്‍ എന്നും വിവാദങ്ങള്‍ക്ക് ഇടമുണ്ട്. സ്വാതന്ത്ര്യമുള്ളിടത്താണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉടലെടുക്കുന്നത്. ഏകാധിപത്യത്തില്‍ എതിരു പറയുന്നവന്റെ നാവരിയും, അതുമല്ലെങ്കില്‍ കഴുത്തറക്കും. ഭയമുള്ളിടത്ത
യുപിയില്‍ ഇലക്ഷന് വരുമ്പോഴൊക്കെ സംഘ്പരിവാറിന്റെ ഒത്താശയോടെ ബിജെപി കടന്നല്‍ക്കൂട് ഇളക്കി വിടുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഒന്നുകില്‍ ബാബ്റി മസ്ജിദ് സ്ഥാനത്ത് ക്ഷേത്രം പണിയുന്ന കാര്യം അ ല്ലെങ്കില്‍ യൂണിഫോം സിവ
രോഗികള്‍ പെരുകുകയും അവരെ ചികിത്സിക്കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന കേരളത്തില്‍ ചികിത്സാ രംഗത്തു സംഭവിക്കുന്ന തട്ടിപ്പുകളുടെ വ്യാപനം അറിയണമെങ്കില്‍ ലോകപ്രശസ്ത ഡോക്ടറും ലോകത്
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി