ഫാ. അജോ രാമച്ചനാട്ട് കൊറോണ പലവിധ നിയന്ത്രണങ്ങള്‍ വച്ചിട്ടും ഒരുവട്ടമെങ്കിലും സ്ലീവാപ്പാത എത്തിച്ചവരാണ് നമ്മ
നേര്‍ത്തു പോകുന്ന പ്രവാചക സ്വരങ്ങള്‍
നിസംഗത ആത്മീയതയല്ല
ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ കൃത്യമായ അര്‍ത്ഥത്തില്‍ സ്വന്തം വാല് വിഴുങ്ങുന്ന പാമ്പ് അറപ്പും പേടിയുമുണര്ത്തുന്ന വല്ലാത്ത ഒരു സങ്കല്പമാണ്. എന്നാല്‍ അതിലെ സൂചന സത്യമാണ്. അതായത്, താത്ക്കാലിക സുഖപ്പുറത്തുള്ള സ്വയംനശീകര
സിജോ കണ്ണമ്പുഴ ഒ.എം. രണ്ടാം വത്തിക്കാന്‍ സൂനഹ ദോസിനുശേഷം കത്തോലിക്കാ സഭയിലാകമാനം അത്ഭുതാവഹമായ അനുരണനങ്ങള്‍ തീര്‍ത്ത ഒന്നാണ് കരിസ്മാറ്റിക് പ്രസ്ഥാനം. ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില
അജോ രാമച്ചനാട്ട് ദൈവത്തിന്റെ സ്വന്തം നാട്. ഏറ്റവും കൂടുതല്‍ അഭ്യസ്ത വിദ്യരുള്ള നാട്. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാ നം. ഡിഗ്രിക്കാരും പിജിക്കാരും പി.എച്ച്.ഡിക്കാരും അരങ്ങു തകര്‍ക്കുന്ന ഒരു ലോകം. ജോലി ലഭിക്കാതെ അലയു
ഫാ. അജോ രാമച്ചനാട്ട് ആരുടെയോ വാട്സ് ആപ്പ് സ്റ്റാറ്റസാണ്, കണ്ണിനു താഴെ പരിക്കേറ്റ ഒരു വൃദ്ധ കര്ഷകന്. മുതുകത്തും കവിളിലും പുറത്തും അടിയേറ്റ മനുഷ്യര്‍. കയ്യിലിരുന്നു മനസ്സിനെ പൊള്ളിക്കുകയാണ്. ഇതെല്ലാം കണ്ടിട്ട് നമ്മള്
ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിര ഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. സ്ഥാനാര്‍ത്ഥികള്‍ കളം നിറയാന്‍ തുടങ്ങിയിരിക്കു ന്നു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക എന്ന ആദ്യത്തെ കടമ്പ രാഷ്ട്രീയകക്
അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം
ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി