ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ കൃത്യമായ അര്‍ത്ഥത്തില്‍ സ്വന്തം വാല് വിഴുങ്ങുന്ന പാമ്പ് അറപ്പും പേടിയുമുണര്ത
അത്ഭുതപ്രവര്‍ത്തകര്‍ യഥാര്‍ത്ഥ ശിഷ്യരോ?
ദൈവത്തിന്റെ സ്വന്തം നാട് എന്ന ഐറണി
ഫാ. അജോ രാമച്ചനാട്ട് ആരുടെയോ വാട്സ് ആപ്പ് സ്റ്റാറ്റസാണ്, കണ്ണിനു താഴെ പരിക്കേറ്റ ഒരു വൃദ്ധ കര്ഷകന്. മുതുകത്തും കവിളിലും പുറത്തും അടിയേറ്റ മനുഷ്യര്‍. കയ്യിലിരുന്നു മനസ്സിനെ പൊള്ളിക്കുകയാണ്. ഇതെല്ലാം കണ്ടിട്ട് നമ്മള്
ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിര ഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. സ്ഥാനാര്‍ത്ഥികള്‍ കളം നിറയാന്‍ തുടങ്ങിയിരിക്കു ന്നു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക എന്ന ആദ്യത്തെ കടമ്പ രാഷ്ട്രീയകക്
ഫാ. സിജോ കണ്ണമ്പുഴ ഒ.എം. സമീപകാലത്ത് ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ആവ ശ്യപ്പെട്ടുകൊണ്ട് കൂടുതല്‍ ആളുകള്‍ സമീപിക്കുന്നതായി വൈദീകര്‍ അഭിപ്രായപ്പെ ടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീ പിക്കുന്നവര്‍ പലപ്പോഴും ഇതിനെക്കു
ഫാ ജിമ്മി പൂച്ചക്കാട്ട് ശിഷ്യന്മാരെല്ലാം അത്ഭുതപ്പെടുകയാണ്. ജനം മുഴുവന്‍ തിക്കിതിരക്കുമ്പോള്‍… ഇടതടവില്ലാതെ ജനക്കൂട്ടം ഇളകി മറിയുമ്പോള്‍ യേശു പരിഭവം പറയുന്നോ… ആരോ ഒരാള്‍ എന്നെ തൊട്ടുപോലും (ലൂക്കാ 8:45). ആ ചോദ്യത്തിലോ ആ
ഫാ മാത്യു ഇല്ലത്തുപറമ്പില്‍ മാധ്യമങ്ങളില്‍ വിശേ ഷിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്ന കാല മാണിത്. അത് നല്ലതാണ്; വേണ്ടതുമാണ്. അതിന്റെ വ്യാപകമായ ഫലം എന്തൊക്കെ യാണെന്ന് വിശകലനം ചെയ്യാന്‍ ഇ
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി