“ആര്ത്തലച്ചുകരയാനേ ഞങ്ങള്‍ ക്കാകുന്നുള്ളൂ. ക്ഷമയും സാഹോദര്യ വുമല്ലാതെ മറ്റൊരായുധവും കത്തോലിക്കാസഭയ്ക്കില്ല” എന്ന് ഫ്രാന്‍സിലെ റൂവന്‍ രൂപതാദ്ധ്യക്ഷന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത് വരമ്പത്തെ എല്ലാ കൂലിക്കാരും മനസ
പരി. കുര്‍ബാനയ്ക്കു മുമ്പില്‍ ധൂപക്കുറ്റി വീശിയപ്പോള്‍ മൂന്നു പ്രാവശ്യം വീശുന്നതിനു പകരം രണ്ടു പ്രാവശ്യമേ വീശിയുള്ളൂ എന്നതില്‍ മാനസികപീഡ അനുഭവിക്കുന്ന വൈദികന്, ബലിയര്‍പ്പിച്ചപ്പോള്‍ പ്രാര്‍ത്ഥനയില്‍ ഒരു വരി വിട്ടു
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടും ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍ നടക്കുന്നില്ല എന്നതു ദുഃഖകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും വിരുദ്ധ പക്ഷങ്ങളെ ആക്
2030 ആകുമ്പോള്‍ ഈശോയെപ്പോലെ ഈശോയോടൊപ്പം ഈശോയ്ക്കുവേണ്ടി മൂന്നു വര്‍ഷക്കാലം സുവിശേഷവേലയ്ക്കു ലഭിക്കുമോ എന്ന് അവര്‍ സ്വപ്നം കാണുന്നു. 2033-ലെ മഹാജൂബിലിയില്‍ എല്ലാവരിലേക്കും സുവിശേഷം എത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. നിങ്ങള
പാട്ടിന്റെ അകമ്പടി കേള്ക്കു ന്നില്ലെങ്കില് ചിലര്‍ ചാടുന്നതും മറിയുന്നതും മാത്രമേ കാണൂ. നമുക്ക് കേള്‍ക്കാനാവാത്ത സംഗീ തത്തിനനുസരിച്ച് നൃത്തം ചെ യ്യുന്നവരുണ്ട്. അതുകണ്ട് പരിഭവി ച്ചിട്ടും പടകൂടിയിട്ടും കാര്യമില്ല. സദ
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി