ഫാ. അജോ രാമച്ചനാട്ട് വലിയ നോമ്പ് കഴിഞ്ഞ് കുരിശിന്റെ വഴിയുടെ പുസ്തകമൊക്കെ അലമാരിയില്‍ വച്ച് പൂട്ടി. ഇനി അടുത്ത നോമ്പു കാലം വരെ അതിനു വിശ്രമമാണ്. ലോക് ഡൗണ്‍ കാലമായിരുന്നതു കൊണ്ട്, സമയമുണ്ടായിരുന്നതു കൊണ്ട് കുരിശിന്റെ വഴി
കൊറോണക്കാലം മുമ്പെങ്ങുമില്ലാത്ത അനുഭവമാണ് നമുക്ക് ഒരുക്കിയിരിക്കുന്നത്. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാമെല്ലാം വീട്ടിലിരിക്കേണ്ടി വന്നു. വിശുദ്ധ കുര്‍ബാനയും കൂദാശകളും മുടങ്ങി. നമ്മുടെ സാമൂഹികജീവിതം നന്നെ ചുര
ഫാ. അജോ രാമച്ചനാട്ട് എവിടെയോ വായിച്ച ഓര്‍മ്മയാണ്. ‘വക്കീലായിട്ടും, എന്തു കൊണ്ടാണ് സ്യൂട്ടും കോട്ടും ഉപേക്ഷിച്ച് അര്‍ദ്ധനഗ്നനായി നടക്കുന്നത്?’ എന്ന് ഗാന്ധിയോട് ആരോ ഒരാള്‍ ചോദിച്ചത്രേ. മറുപടി ഇങ്ങനെയായിരുന്നു ‘ഇന്ത്
വളരെ ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായ ഒരു കുട്ടി സാധാരണ നടപടികൾക്കെല്ലാം ശേഷം സെമിനാരിയിൽ ചേർന്നു. പക്ഷേ സെമിനാരിയിലെ പഠനത്തിൽ ആ കുട്ടി വളരെ പുറകിലായിപ്പോയി. ആ കുട്ടിയുടെ പഠന നിലവാരം ഉയർത്താനുള്ള എല്ലാ പരിശ്ര
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായി നാം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ യുദ്ധം, മഹാമാരികള്‍, പ്രകൃതിക്ഷോഭങ്ങള്‍, ആഭ്യന്തരകലഹം, ഭീകരാക്രമണം തുട
ഫാ. അജോ രാമച്ചനാട്ട് ദയാബായി – മധ്യപ്രദേശില്‍ ര ഗ്രാമത്തിലെ ആദിവാസികള്‍ക്കിടയില്‍ താമസമാക്കിയ മലയാളി വനിത. യഥാര്‍ത്ഥ പേര്, മേഴ്സി മാത്യു. സ്വദേശം പാലായ്ക്കടുത്ത് പൂവരണി. ഇന്ത്യയിലെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടു
സംഭാഷണത്തിന്റെ പ്രാധാന്യം ഗര്‍ഭസ്ഥശിശുവും അമ്മ ഹൃദയവും തുടങ്ങി അന്താരാഷ്ട്ര ബന്ധങ്ങള്‍വരെ നീളുന്നുണ്ട്. കാതോടുകാതോരം നടക്കുന്ന പ്രണയമര്‍മ്മരങ്ങള്‍ തുടങ്ങി ദൈവശാസ്ത്രം നൂലിഴ തെറ്റാതെ നടത്തുന്ന മതാന്തരസംഭാഷണങ്ങള്‍
സിസെറോയുടെ പ്രസംഗം കേട്ടിരുന്ന ആളുകള്‍ പ്രസംഗം കഴിയുമ്പോള്‍ നീണ്ട കരഘോഷം മുഴക്കി പ്രസംഗം വളരെ മനോഹരമായിരുന്നു എന്ന് അനുമോദിക്കാറുണ്ട്. എന്നാല്‍ ഡെമസ്തനീസിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ അനുമോദിക്കാന്‍ മറന്നുകൊണ്ട്,
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്