പകര്‍ച്ചവ്യാധി പടരുമ്പോഴും പാവപ്പെട്ടവര്‍ക്കു ധൈര്യമായി വന്നു മുട്ടാവുന്ന വാതിലുകളാണ് പള്ളികളുടേതും പള്ളിമേടകളുടേതുമെന്ന് മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍ റാഡ് ക്രജ
2022 ഒക്ടോബറില്‍ നടക്കുന്ന ആഗോള മെത്രാന് സിനഡിന്റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ നിശ്ചയിച്ചു. “ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, മിഷന്” എന്നതായിരിക്കും അത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാഭരണത്തിന്റ
കൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിലെ സെ. പീറ്റേഴ്സ് അങ്കണം ഇറ്റാലിയന്‍ പോലീസ് അടച്ചു. ഫലത്തില്‍ ഇതു സെ. പീറ്റേഴ്സ് ബസിലിക്കയും അടച്ചതിനു തുല്യമായി എന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കാരണം, സ
സന്ദര്‍ശകരെ നിരോധിക്കുകയും സെ. പീറ്റേഴ്സ് അങ്കണവും വത്തിക്കാന്‍ മ്യൂസിയങ്ങളുമെല്ലാം അടച്ചിടുകയും ചെയ്ത സാഹചര്യത്തില്‍ റോമിലെ സാമ്പത്തികരംഗവും പ്രതിസന്ധിയിലാകുന്നതായി റിപ്പോര്‍ട്ട്. കൊറോണാ ബാധയുമായി ബന്ധപ്പെട്ട സാ
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേരസിനു പാത് ടു പീസ് ഫൗണ്ടേഷന് അവാര്‍ഡു പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ മിഷന്റെ സേവനങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് പാത് ടു പീസ് ഫൗണ്ടേഷന്. യു എന്ന
പെറുവിലെ സൊഡാലിറ്റം ക്രിസ്റ്റ്യാനേ വീത്തേ എന്ന സന്യാസസമൂഹത്തെ പിരിച്ചുവിടണമെന്നു കാര്‍ഡിനല്‍ പേദ്രോ ബാരെറ്റോ ആവശ്യപ്പെട്ടു. ഇക്കാര്യം വത്തിക്കാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂലമായി പ്രതികരിച്ച വത്തിക്കാന്‍ അ
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളും ക്രൈസ്തവസമൂഹങ്ങളും നേരിടുന്ന പീഡനങ്ങള്‍ ഹൃദയം തകര്‍ക്കുന്നവയാണ്. ഇതില്‍ നമ്മള് ഉദാസീനരാകാന്‍ പാടില
2006 ല്‍ നിര്യാതനായ കാര്‍ലോ അക്യുട്ടിസ് എന്ന ഇറ്റാലിയന്‍ കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു വഴിയൊരുങ്ങി. പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണു കാര്‍ലോ മരിച്ചത്. ഇറ്റാലിയന്‍ മാതാപിതാക്കളുടെ മക
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്