ചിന്തകനും എഴുത്തുകാരനും ഈശോസഭാംഗവുമായ ഫാ. സെബാസ്റ്റ്യന്‍ കാപ്പന്റെ (1924-1993) 25-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരള ജസ്വിറ്റ്സ് ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. എറണാകുളത്ത് റിന്യുവല്‍ സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട സെമിന
ആലപ്പുഴ രൂപതയുടെ സഹായ മെത്രാനായിരുന്ന ബിഷപ് ജെയിംസ് ആനാപറമ്പില്‍, രൂപതയുടെ മെത്രാനായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയിലില് നിന്ന് അദ്ദേഹം സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങി. ആലപ്പുഴ മൗണ്ട് കാര്മ്
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു വത്തിക്കാനില്‍ കേരളസഭയുടെ കൃതജ്ഞതാലിയര്പ്പണം നടന്നു. റോമിലെ സെന്റ് അനസ്താന്യ ബസിലിക്കയില്‍ നടന്നു തിരുക്കര്‍മങ്ങളില്‍ സീറോ-മലബാര്‍ സഭയുടെ മ
വത്തിക്കാനില്‍ സീറോ മലബാര്‍ സഭയ്ക്കായി സ്ഥാപിതമായ പ്രൊക്യൂറയുടെ നവീകരിച്ച വസതി ‘ദോമൂസ് മാര്‍ തോമാ’യുടെ വെഞ്ചെരിപ്പും ഉദ്ഘാടനവും നടന്നു. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്തു. മേജര്‍ ആര്
മരണശേഷവും മാതൃകകള്‍ നല്കി രണ്ടു മെത്രന്മാര്. മുന്‍ ചിക് മംഗ്ലൂര് ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വേരയും മുന്‍ തിരുച്ചിറപ്പള്ളി ബിഷപ് ആന്റണി ഡിവോട്ടയുമാണ് തങ്ങളുടെ അന്ത്യാഭിലാഷ ങ്ങളിലൂടെ സഭയുടെയും സമൂഹത്തിന്റെയു
പ്രവാചക ധീരതയോടെ സാമൂഹ്യതിന്മകള നേരിടണമെന്നും വിശുദ്ധ ഗ്രന്ഥ മൂല്യങ്ങളിലൂടെ നന്മയുടെയും കാരുണ്യത്തിന്റെയും സമൂഹം രൂപപ്പെടുത്താന്‍ ക്രൈസ്തവര്‍ യത്നിക്കണമെന്നും ഗോവയില്‍ ചേര്‍ന്ന ദൈവശാസ്ത്രസമ്മേളനം ആഹ്വാനം ചെയ്തു.
ദൈവം വസിക്കുന്ന മനുഷ്യഭവനമാണു കുടുംബമെന്നും എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് കുടുംബങ്ങളാണെന്നും കുടുംബങ്ങളില്‍ ദൈവഭയം നഷ്ടപ്പെട്ടാല്‍ ദേവാലയങ്ങള്‍ ശൂന്യമാകുമെന്നും മലങ്കര സഭ മേജര്‍
മുംബൈ അതിരൂപതയില്‍ അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അല്മായരുമായുള്ള ബന്ധങ്ങള്‍ ക്രിയാത്മകമാക്കാനുമുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ സമ്മേളനം വിളിക്കുന്നു. അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്
അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം
ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി