വെണ്ണല മോഹന്‍ അമ്മയെയും കുഞ്ഞിനെയും ഭര്‍ത്തൃവീട്ടിലേക്കു കൊണ്ടുപോകുന്ന ചടങ്ങും ഭംഗിയായി നടന്നു. നല്ലൊരു വിരുന്നൊരുക്കി ഭര്‍ത്തൃവീട്ടുകാരെ പുത്തന്‍ വീട്ടുകാര്‍ സത്കരിച്ചു. ട്രീസ ചെന്നപ്പോഴും ഭര്ത്തൃവീടു നല്ല സ്വീകര
വെണ്ണല മോഹന്‍ “എന്താ മോനെ ഇപ്പോ ഒരു വല്ലാത്ത സമാധാനക്കുറവ്?”- ഏലിയാമ്മചേടത്തി ചൂടുചായ ഊതിയാറ്റി കുടിക്കുന്ന പീറ്ററിനെ നോക്കി ചോദിച്ചു. ഏതോ ചിന്തയിലാണ്ടിരുന്ന പീറ്റര്‍ ഒന്നു ഞെട്ടി. എന്നിട്ടു പറഞ്ഞു: “എന്താ… എന്താ ച
മാത്യൂസ് ആര്‍പ്പൂക്കര പൊലീസ് അന്വേഷിച്ചിട്ടും വീട്ടുകാര്‍ അന്വേഷിച്ചിട്ടും നവീനെ കണ്ടെത്താനായില്ല. “കാണ്മാനില്ല” എന്ന തലക്കെട്ടോടെ പ്രമുഖ പത്രത്തില്‍ നവീന്റെ ഫോട്ടോ സഹിതം പരസ്യമിട്ടു. ഡേവീസാണത് പണം മുടക്കി ചെയ്ത
മാത്യൂസ് ആര്‍പ്പൂക്കര “രാത്രിയില്‍ ഒറ്റയ്ക്ക് ഏതെങ്കിലും സെമിത്തേരിയില്‍ പോകണം. മെഴുകുതിരിയും ലൈറ്ററും കരുതണം. അവിടെ ഏതെങ്കിലും കല്ലറമേല്‍ മെഴുകുതിരി കത്തിച്ചുവച്ചു മുട്ടിന്മേല് നില്ക്കുക… കുറേനേരം. പിന്നെ കല്ലറ
വെണ്ണല മോഹന്‍ രാത്രി! തോമസിനോടു കുറച്ചുകൂടി അടുത്തു കിടന്നുകൊണ്ട് ആനിയമ്മ പറഞ്ഞു: “ഇനി കര്‍ത്താവിന്റെ കൃപകൊണ്ടു ജോര്ജുകുട്ടിക്കുംകൂടി ഒരു കുഞ്ഞായാല്‍ ഈ ഭവനത്തില്‍ സന്തോഷം നിറഞ്ഞുനില്ക്കും.” മറുപടിയായി ഒരു മൂളല്‍
വെണ്ണല മോഹന്‍ പക്ഷേ, അതെല്ലാം താത്കാലികമായി മാറി. എന്തിനും ഏതിനും സംശയം പറയുക. പിന്നെ മാപ്പ് പറയുക. എവിടെ പോയാലും ഓരോ നടപ്പിനും സംസാരത്തിനും നോട്ടത്തിനുപോലും ദുരര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കും. ഓരോ രാത്രിയും സാഡിസത്തിന്റെ
മാത്യൂസ് ആര്‍പ്പൂക്കര “നീയെന്തു ഭ്രാന്താടാ ഇപ്പറേന്നേ…?” മകന്റെ വിവരംകെട്ട പറച്ചില് കേട്ട് ഏലീശ്വാ സ്വരമുയര്‍ത്തി ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ ഏലീശ്വായുടെ ആളിക്കത്തിയ രോഷം തെല്ലൊന്നടങ്ങി. തീക്കനലില്‍ ഐസ് വെള്ള
വെണ്ണല മോഹന്‍ മനസ്സില്‍ സങ്കടമഴ പെയ്തുകൊണ്ടിരിക്കുന്നു. ആരോടും പറയാനാവാതെ ആ മഴയില്‍ ട്രീസ കുതിര്‍ന്നു. എങ്കിലും കുഞ്ഞിന്റെ കളിചിരിയില്‍ ആ മനസ്സില്‍ സ്വപ്നങ്ങള്‍ വിരിഞ്ഞു. സന്തോഷം നിറഞ്ഞു. ഇടയ്ക്കിടെ ഒരു വിരുന്നുകാരനെ
അമലയില്‍ കാര്‍ഡിയാക് എം.ആര്.ഐ. ആരംഭിച്ചു
വിരമിച്ച ആര്‍ച്ചുബിഷപ് സഹവികാരിയായി ഇടവക ശുശ്രൂഷയില്‍