മനുഷ്യരുടെ തമ്മില്‍ത്തമ്മിലുള്ള ഇടപെടലുകളില്‍ വലിയൊരു ഒഴിയാബാധയാണു വികാരങ്ങളുടെ വേലിയേറ്റം. കോപം, വിദ്വേഷം, വെറുപ്പ്, അസൂയ എന്നിങ്ങനെ ഒട്ടേറെ വികാരങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ നമ്മുടെ ചിന്താശക്തിയെ ദുര്‍ബലപ്പെടുത്ത
1. അന്യഗ്രഹങ്ങളിലേക്ക് അയയ്ക്കുന്ന ഒരു ബഹിരാകാശപേടകം എത്ര കാലംകൊണ്ട് അവിടെയെത്തുമെന്നു ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. പ്രതികൂലമായി വരാവുന്ന എല്ലാ ഘടകങ്ങളെയും മുന്‍കൂട്ടി കണ്ടുകൊണ്ടാണു പേടകം രൂപകല്പന ചെയ്തിരിക്കുന്നത്.
ഷാജി മാലിപ്പാറ ഏഴാം ക്ലാസുകാരനായ റോണി തിരക്കിട്ടു പള്ളിയിലേക്കു നടന്നു. ഒമ്പതുമണിക്കാണ് ഞായറാഴ്ചത്തെ രണ്ടാമത്തെ കുര്‍ബാന. എട്ടേമുക്കാലിനു അസംബ്ലി തുടങ്ങും. അതിനുമുമ്പ് കുട്ടികള്‍ എത്തണമെന്നാണ് നിയമം. അവധിക്കാലമായതിന
വളരെ സത്യസന്ധനും നീതിനിഷ്ഠനുമായ രാജാവായിരുന്നു യയാതി. എല്ലാ സുഖസൗഭാഗ്യങ്ങളും അനുഭവിച്ച് ആയിരം വര്‍ഷക്കാലം അദ്ദേഹം ജീവിച്ചു. പെട്ടെന്നൊരുനാള്‍ ജരാനരകള്‍ അദ്ദേഹത്തെ ബാധിച്ചു. എങ്കിലും രാജകീയവും യൗവ്വനയുക്തവുമായ സുഖങ്
ചില വ്യക്തികള്‍ എപ്പോഴും സന്തോഷചിത്തരായി കാണപ്പെടും. മറ്റു ചിലരാകട്ടെ ഈ ലോകത്തിലെ മുഴുവന്‍ പ്രശ്നങ്ങളും തങ്ങളുടെ തലയിലൂടെയാണ് ഓടുന്നത് എന്ന ഭാവത്തില്‍ ദുഃഖാകുലരായി ഇരിക്കുകയും ചെയ്യുന്നു. പുഞ്ചിരിക്കുന്നവരെ എല്ലാവര
ഒരാളുടെ ഹൃദയത്തില്‍ നിന്നു മറ്റൊരാളുടെ ഹൃദയത്തിലേക്കു നാം നടത്തുന്ന യാത്രയാണ് ഓരോ വാക്കും സംസാരവും. ഒറ്റപ്പെടലില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നുമൊക്കെയുള്ള രക്ഷയാണു നല്ല വാക്കുകള്‍. എന്നാല്‍ തി
ഒരുകാലത്തു പൂര്‍ണാരോഗ്യത്തിന്റെ ശുദ്ധസ്രോതസ്സായിരുന്ന നമ്മുടെ കേരളീയ പാരമ്പര്യ ഭക്ഷണം ഇന്നെവിടെപ്പോയി? അന്ന് ലോകത്തിന്റെ ആരോഗ്യശ്രേണികളില്‍ത്തന്നെ സ്ഥാനം പിടിച്ച ഈ കൊച്ചുകേരളത്തിന്റെ ആഹാരശൈലി. കേരളത്തിന്റേതായ
മറ്റുള്ളവരില്‍നിന്ന് വേറിട്ടു ചിന്തിക്കുകയും പുത്തന്‍ സംരംഭങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുകയും ചെയ്ത ഏതാനും മനുഷ്യരാണ് ലോകത്തെ ഇന്നത്തെ പുരോഗതിയില്‍ എത്തിച്ചവര്‍. അവരുടെ കാലത്ത് അവര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ട
കാർബൺ ഫാസ്റ്റിംഗ് സൈക്കിൾ റാലിയുമായി സഹൃദയ സമരിറ്റൻസ്
ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിനു മാര്‍പാപ്പയുടെ കൃതജ്ഞതാപ്രകാശനം