കുട്ടികള്‍ക്കെന്നും മാതൃക അവരുടെ മാതാപിതാക്കളാണ്. വി. ഫെലിച്ചിത്താസു തന്‍റെ മക്കള്‍ക്കു പറഞ്ഞുകൊടുത്തത് ഇപ്രകാരമാണ്: "എന്‍റെ മക്കളേ, ഈശോയുടെ അവിടുത്തെ വിശുദ്ധരുടെ സ്വര്‍ഗത്തില്‍ നിങ്ങളെ കാത്തുനില്ക്കുന്നു. അവിടേയ്ക്കു നോക്കുവിന്‍. അവിടുത്തോടുള്ള സ്നേഹത്തില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കുവിന്‍."