കോണ്‍സ്റ്റാന്റിനോപ്പിളിലെ പാട്രിയര്ക്കായി ജീവിതം സമാപിച്ച വി. മെത്തോഡിയൂസ് സിസിലിയില്‍ ബിറാക്യൂസിലാണു ജനിച്ചത്.മുതിര്‍ന്നപ്പോള്‍ മെത്തോഡിയൂസ് ചെനൊലാക്കോസ് ആശ്രമത്തില്‍ ചേര്‍ന്നു. പുതിയ ചക്രവര്‍ത്തി മെത്തോഡിയൂസി
പോര്ത്തുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1195-ല്‍ ആന്റണി ജനിച്ചു. 17-ാമത്തെ വയസ്സില്‍ കോയിബ്രയിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ താമസിച്ചു പഠനം നടത്തി. 25-ാമത്തെ വയസ്സില്‍ ആന്റണി ഫ്രാന്‍സിസ്കന്‍ വൈദികനായി. “ഒന്നും ചോദിക്കാ
സ്പെയിനില്‍ സെയിന്‍ ഫഗോണ്ടസ്സില്‍ ജനിച്ചു. 26-ാമത്തെ വയസ്സില്‍ പുരോഹിതനായി. തന്റെ ജീവിതം ലൗകായതികമാണെന്നു തോന്നി. 1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു വൈദികനായി. അധികാരം പ്രയോഗിച്ചല്ല മാതൃകവഴിയാണ് അദ്ദേഹം കീഴ
സുവിശേഷസന്ദേശം സ്വീകരിച്ചവരില്‍ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റു പണം അപ്പസ്തോലന്മാരെ ഏല്പിക്കാന് തുടങ്ങി അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റു പണം ശ്ലീഹന്മാര്‍ക്കു സമര്‍പ്പിച്ചവരില്‍ ഒരാളായിരുന്നു സൈപ്രസ്
ജര്‍മനിയില്‍ ഓപ്പെര്ഷോഫെനിലാണു ബാര്‍ദോ ജനിച്ചത്. സന്ന്യാസികള്‍ക്ക് ഉത്തമമാതൃകയായിരുന്നു. സന്ന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ ഡീനായി നിയമിക്കപ്പെട്ടു. ദരിദ്രരോടും അഗതികളോടും അദ്ദേഹം പ്രകാശിപ്പിച്ചിരുന
സിറിയന്‍ സഭയിലെ ഏക വേദപാരംഗതനാണു കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വി. എഫ്രേം. എദേസ്സയിലെ വി. ഗ്രന്ഥ വിദ്യാലയത്തിനു പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. ആറാം പട്ടം സ്വീകരിച്ചെങ്കെിലും പൗരോഹിത്യം സ്വീകരിക്
കേരളത്തില്‍ പുത്തന്‍ചിറ ഗ്രാമത്തില്‍ 1876 ഏപ്രില്‍ 26-ാം തീയതി തോമാ-അന്ന എന്നിവരുടെ പുത്രിയായി മറിയം ത്രേസ്യാ ജനിച്ചു. ചെറുപ്പത്തിലെ പുണ്യവതി എന്ന പേരു സമ്പാദിച്ച ത്രേസ്യയ്ക്കു താന്‍ ഈശോയുടെ കൂടെ കരയാനും സഹിക്കാനും ഉണര്ന്
ആബട്ട് റോബര്‍ട്ടിന്റെ മാതൃകാപരമായ ജീവിതം അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന സന്ന്യാസികളെ പരിപൂര്ണതയിലേയ്ക്ക് ആനയിക്കാന്‍ പോന്നതായിരുന്നു. രുചികരമായ ഭക്ഷണം പലപ്പോഴും ഉപേക്ഷിച്ചിരുന്നു. അങ്ങനെ ക്ഷീണിതനായിത്തീര്ന
യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി സെമിനാർ.
വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും