ചെറുപ്പം മുതലേ ദൈവമാതൃഭക്തനായിരുന്നു. 12-ാമത്തെ വയസ്സില്‍ ജപമാല ചൊല്ലാന്‍ പഠിച്ചതുമുതല്‍ പിന്നീടതു മുടക്കിയിട്ടില്ല. അവിചാരിതമായി ഭാര്യയും കുട്ടിയും മരിച്ചപ്പോള്‍ വേറൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാതെ ഈശോസഭ നോവിഷ്യേറ്റില്‍ ഒരു അല്മായ സഹോദരനെന്ന നിലയില്‍ പ്രവേശിച്ചു. 1617 ഒക്ടോബര്‍ 31-നു മരിച്ചു.