ബാല്യത്തില്‍തന്നെ കഠിനജീവിതത്തിലൂടെ ദൈവപ്രീതിക്കു പാത്രമായ വി. അലോഷ്യസ് ഗോണ്‍സാഗാ ഫെര്‍ഡിനാന്‍റ് പ്രഭുവിന്‍റെ 1568-ല്‍ കാസ്റ്റില്യോണില്‍ ജനിച്ചു. ഈശോസഭയില്‍ പഠിക്കുന്ന സമയം റോമില്‍ പര്‍ന്നുപിടിച്ച ജ്വരപ്പനി പിടിപെട്ട രോഗികളെ ശുശ്രൂഷിക്കുക വഴി രോഗബാധിതനായി 23-ാം വയസ്സില്‍ മരണമടഞ്ഞു.