ജര്‍മനിയില്‍ ഓപ്പെര്‍ഷോഫെനിലാണു ബാര്‍ദോ ജനിച്ചത്. സന്ന്യാസികള്‍ക്ക് ഉത്തമമാതൃകയായിരുന്നു. സന്ന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ ഡീനായി നിയമിക്കപ്പെട്ടു. ദരിദ്രരോടും അഗതികളോടും അദ്ദേഹം പ്രകാശിപ്പിച്ചിരുന്ന സ്നേഹം അന്യാദൃശമായിരുന്നു. ദൈവാനുഗ്രഹത്താല്‍ 71-ാമത്തെ വയസ്സുവരെ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.