പഠനവും പ്രാര്‍ത്ഥനയും വി. ബീഡില്‍ നിലനിന്നിരുന്ന ഒരു സുകൃതമായിരുന്നു. അതുകൊണ്ടുതന്നെ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും പ്രാര്‍ത്ഥനാ ജീവിതത്തിനു യാതൊരുവിധ കുറവും വരുത്താന്‍ ബീഡ് തയ്യാറല്ലായിരുന്നു. ഇത്തരത്തിലുള്ളൊരു നവീകരിച്ച ജീവിത ശൈലിയായിരുന്നു ബീഡ് തന്‍റെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തത്.