പലസ്തീനായില്‍ നിന്നുള്ള ഏക വേദപാരംഗതനാണു വി. സിറില്‍. ജെറുസലേമില്‍ ജനിച്ച അദ്ദേഹം 384 മുതല്‍ 386 വരെ അവിടെ മെത്രാനായിരുന്നു. അദ്ദേഹം ലളിതമായി പ്രസംഗിച്ചിരുന്നു. നിസ്തുലനായ ഈ ഉപദേശിയെ 13-ാം ലെയോന്‍ മാര്‍പാപ്പ 1882 ജൂലൈ 28-ാം തീയതി വേദപാരംഗതനായി പ്രഖ്യാപിച്ചു.