ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പുത്രനായി ഫ്രാന്‍സിസ് വലെന്‍സ് എന്ന പ്രദേശത്ത് 1053-ല്‍ ഹ്യൂഗ് ജനിച്ചു. പാപം ചെയ്യാത്ത അങ്ങു ഞങ്ങളെപ്പോലെ എന്തിനു കരയുന്നുവെന്ന് ഒരനുതാപി ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: മായാസ്തുതിയും അമിതസ്നേഹവും മതിയല്ലോ ഒരാള്‍ നശിക്കാന്‍. ദൈവകാരുണ്യത്താല്‍ മാത്രമാണു നാം രക്ഷപ്പെടുക. ആകയാല്‍ അതിനു നാം അഭ്യര്‍ത്ഥിക്കാതിരിക്കാമോ?"