മതപരിവര്‍ത്തനവും ട്രെന്‍റ് സൂനഹദോസും സമാപിച്ച ഉടനെ തിരുസഭയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വളരെയധികം അദ്ധ്വാനിച്ച ഒരു വൈദികനാണു പീറ്റര്‍ ലെയോനാര്‍ഡി. 33-ാമത്തെ വയസ്സില്‍ വൈദികനായ അദ്ദേഹം 13-ാം ഗ്രിഗോറിയോസ് പാപ്പയുടെ അംഗീകാരത്തോടുകൂടി അദ്ദേഹം ദൈവമാതാവിന്‍റെ സന്ന്യാസസഭ സമാരംഭിച്ചു.