വലേരിയൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു വിശുദ്ധന്‍. അവിടുത്ത വിഗ്രഹാരാധന അദ്ദേഹത്തെ ക്രിസ്തുമതത്തില്‍ നിന്ന് വഴിതെറ്റാന്‍ ഇടയാക്കിയെങ്കിലും ഒരു വൃദ്ധപുരോഹിതന്‍ വഴി തിരുസഭയുടെ മടിയിലേക്ക് അദ്ദേഹം വീണ്ടുമെത്തി. തന്‍റെ സമ്പാദ്യം ദരിദ്രര്‍ക്കു കൊടുത്തു. ഇത് അദ്ദേഹത്തെ എത്തിച്ചത് രക്തസാക്ഷിത്വത്തിലേയ്ക്കായിരുന്നു.