അന്ത്രയോസിന്റെ അനുജനും യൗനാന്റെ മകനും ശ്ലീഹരില്‍ പ്രധാനിയുമാണു വി. പത്രോസ്. 'പാറ' എന്നര്‍ത്ഥമുള്ള ഈ നാമം സ്വര്‍ഗത്തിന്റെ അടിത്തറ എന്നാണു കര്‍ത്താവ് ഉദ്ദേശിച്ചത്. പ്രഥമ മാര്‍പാപ്പയാണു വി. പത്രോസ്. വി. പൗലോസിനൊപ്പമായിരുന്നു രക്തസാക്ഷിത്വം. തലകീഴായാണു ക്രൂശിക്കപ്പെട്ടത്.