വി. ബെനഡിക്ടിന്‍റെ സംരക്ഷണയില്‍ വളര്‍ന്നു വന്നവരാണ് മൗറൂസും പ്ലാസിഡും. സന്തുഷ്ടനായ ബെനഡിക്ട് ഒരു പുതിയ ആശ്രമം മെസ്സിനായ്ക്കു സമീപം സ്ഥാപിച്ചു പ്ലാസിഡിനെ അതിന്‍റെ ആബട്ടായി നിയമിച്ചു. 546-ല്‍ ആഫ്രിക്കന്‍ കാട്ടുജാതിക്കാര്‍ ക്രിസ്തുമതത്തോടുള്ള വെറുപ്പു നിമിത്തം പ്ലാസിഡിനെയും കൂട്ടുകാരെയും വാളിനിരയാക്കി.