കര്‍ത്തവ്യനിര്‍വഹണത്തില്‍ ശ്രദ്ധാലുവായ വി. റിച്ചേര്‍ഡ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ചാന്‍സലറും ചിച്ചെസ്റ്റിലെ മെത്രാനുമായിരുന്നു. ദാനത്തുകകള്‍ ആദായത്തേക്കാള്‍ അധികമാകുന്നുവെന്നു ഗുമസ്തന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ "എന്‍റെ പാത്രങ്ങളും കുതിരയും വില്ക്കുക" എന്നാണു പ്രതിവചിച്ചത്.