ഡെയോക്ലഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീയില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷി കളാണിവര്‍. 304-ല്‍ മതമര്‍ദ്ദനം സര്‍വവ്യാപകമായപ്പോള്‍ ടരാക്കൂസിനെയും പ്രോബൂസിനെയും അന്‍ഡ്രോണിയൂസിനെയും അറസ്റ്റ് ചെയ്തു. അവസാനം മര്‍ദ്ദകരുടെ വാളിനിരയായി ഇവര്‍ ജീവന്‍ വെടിഞ്ഞു.