ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍നിന്ന് അപ്പസ്തോല സ്ഥാനത്തേയ്ക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ്. 'നമുക്കും അവനോടൊപ്പം പോയി മരിക്കാം' എന്ന ധീരവാക്കുകളിലൂടെ യേശുവിന്‍റെ വഴികള്‍ പിന്‍ചെന്നാല്‍ നമ്മുടെ ജീവിതത്തിനും നല്ല മാതൃകയാണ്. ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുവിന്‍റെ സുവിശേഷം ഭാരതത്തില്‍ എത്തിച്ച മാര്‍ത്തോമാ ശ്ലീഹായുടെ മക്കളായതില്‍ നമുക്കഭിമാനിക്കാം.