ഏഷ്യാമൈനറില്‍ വിജാതീയനായി ജനിച്ച തിമോത്തി വി. പൗലോസിന്‍റെ ശിഷ്യനാകുകയും ക്രിസ്തുമത വിശ്വാസം സ്വീകരിക്കുകയും ചെയ്തു. പൗലോസ് അദ്ദേഹത്തെ എഫേസൂസിലെ മെത്രാനാക്കി. വി. ശ്ലീഹായുടെ നിര്‍ദ്ദേശപ്രകാരം സഭയ്ക്കായി കഠിനാദ്ധ്വാനം ചെയ്തു. 97-ാം വയസ്സില്‍ രക്തസാക്ഷിത്വം മകുടം ചൂടി.