നാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ മെത്രാനായിരുന്നു. വിശ്വാസ സംരക്ഷണത്തിനുവേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച വിശുദ്ധന്‍. അദ്ദേഹത്തിന്‍റെ ദൈവസ്നേഹം സ്ഫുരിക്കുന്ന വാക്കുകളാണിവ: "സ്നേഹമേ അങ്ങ് എത്ര സമ്പന്നവും ആര്‍ദ്രവും ശക്തവുമാണ്. അങ്ങയെ സ്വന്തമാക്കിയിട്ടില്ലാത്തവര്‍ക്കു യാതൊന്നുമില്ല. അങ്ങേയ്ക്കു ദൈവത്തെ മനുഷ്യനാക്കാന്‍ കഴിഞ്ഞു. ദൈവത്തെ മരിക്കുവാന്‍ പഠിപ്പിച്ചുകൊണ്ട് അങ്ങു മരണത്തെ കീഴടക്കിയിരിക്കുന്നു."