സ്പെയിനിലെ ട്രാജന്‍ലീജിയയിലെ ശതാധിപനായിരുന്നു. ക്രിസ്ത്യാനിയായശേഷം പിറന്നാള്‍ ദിവസം നടത്തിയിരുന്ന ദേവാര്‍ച്ചനകളില്‍ പങ്കെടുക്കാന്‍ മര്‍സെല്ലൂസ് വൈമുഖ്യം പ്രദര്‍ശിപ്പിച്ചു. "ഞാനൊരു ക്രിസ്ത്യാനിയാണ്" എന്നു പറഞ്ഞുകൊണ്ടു ശതാധിപനായ മര്‍സെല്ലൂസു തന്‍റെ വാളും സ്ഥാനമുദ്രയും നിലത്തെറിഞ്ഞു. തദ്ഫലമായി ശിരസ്സ് ഛേദിക്കപ്പെട്ടു.