തങ്ങളുടെ മകളെ കീഴ്വഴക്കമനുസരിച്ച് ദൈവാലയത്തില്‍ ദൈവത്തിനു കാഴ്ചവയ്ക്കുവാന്‍ നസറത്തില്‍ നിന്നു 128 കീലോമീറ്ററോളം യാത്ര ചെയ്ത് അന്നായും ജോവാക്കിമും ജെറുസലം ദേവലായത്തിലെത്തിയെന്നാണ് കരുതപ്പെടുന്നത്. ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി അമലോത്ഭവയായി ജനിച്ച മറിയം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കാഴ്ചയായിരുന്നു.