ഇടവക പള്ളിക്കൂടത്തിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആന്‍റണി. മറിയത്തിന്‍റെ വിമല ഹൃയദയത്തിന്‍റെ സഭ ആരംഭിച്ചു. 1850 ഒക്ടോബര്‍ 6-ാം തീയതി മെത്രാനായി അഭിഷേകം ചെയ്തു. ഒത്തിരി ശുശ്രൂഷകള്‍ ദൈവജനത്തിനുവേണ്ടി അദ്ദേഹം ചെയ്തു. ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്തു മാര്‍പാപ്പമാരുടെ അപ്രമാദിത്വത്തെ പിന്താങ്ങി പ്രസംഗിച്ചു.